22.1.26

മാപ്പിള

 കാശുള്ള വലിയ വ്യാപാരികൾ കോയമാരുടെ വീടുകളിൽ നിന്നും അറബി കപ്പൽ പണിക്കാർ പുസ്സാൻ കുടുംബത്തിൽ നിന്നും. കല്യാണം കഴിഞ്ഞ് 3 മാസം കഴിഞ്ഞ് ഇവർ തിരികെ പോകും. ആദ്യം സാമൂതിരി കല്യാണം കഴിപ്പിച്ചവർ കേരളത്തിൽ വീടൊക്കെ വച്ച് താമസിച്ചു എങ്കിൽ ഇവർ അത് ചെയ്തില്ല. അവർ തിരികെ വന്നാൽ വന്നു, അഥവാ വന്നാലും വേറെ കെട്ടും. അങ്ങനെ ഈ കുടുംബങ്ങളിൽ അമ്മമാർ മാത്രമുള്ള പുള്ളകൾ വളർന്നു. അങ്ങനെ “മാ പിള്ള” അഥവാ അമ്മ മാത്രമുള്ള പുള്ള എന്നതിൽ നിന്നാണ് “മാപ്പിള” ഉണ്ടായത്.


=============================================================

മറ്റ് കടൽത്തീരങ്ങളെ പോലെ അത്ര മേന്മ ഉള്ളതായിരുന്നില്ല കോഴിക്കോട് തീരം. മൺസൂൺ കാറ്റ് പിടിച്ച് കച്ചവടത്തിനെത്തുന്ന അറബികളായിരുന്നു സമൂതിരിയുടെ ലക്ഷ്യം. എന്നാൽ നങ്കൂരം ഉറക്കാത്ത മണൽത്തിട്ട ഉള്ള കോഴിക്കോടിന് മറ്റൊരു കേരള തീരവും വാഗ്ദാനം ചെയ്യാത്ത എന്തെങ്കിലും കൊടുക്കണമായിരുന്നു. അറബി കച്ചവടക്കാർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കാനും അങ്ങനെ അവരെ കോഴിക്കോട്ടേക്ക് ആകർഷിക്കാനും വേണ്ടതെല്ലാം ഒരുക്കാൻ സാമൂതിരി തീരുമാനിച്ചു(ഒരു ആൾ അല്ല, അവരുടെ പരമ്പര). ഓഗസ്റ്റ് നവംബർ മാസങ്ങളിൽ മൺസൂൺ കാറ്റിലാണ് അറബികൾ ഇന്ത്യയിലേക്ക് വന്നത്. ഫെബ്രുവരിയോടെ തിരികെ ഒമാൻ തീരത്തേക്ക് ഉള്ള കാറ്റിൽ തിരികെ പോകും. ഈ കച്ചവടക്കാർ കാറ്റിന്റെ ലഭ്യതയും കച്ചവട സാമഗ്രികളും ഒക്കെ വച്ചാണ് ഏത് തീരത്ത് അടുക്കണം എന്ന് തീരുമാനിച്ചിരുന്നത്. ഇവരെ കോഴിക്കോട്ട് സ്ഥിരമാക്കാൻ സാമൂതിരി പദ്ധതിയിട്ടു. അങ്ങനെയാണ് 400 നായർ സ്ത്രീകളെ അറബി കച്ചവടക്കാർക്ക് കല്യാണം കഴിച്ച് കൊടുക്കാൻ സാമൂതിരി തീരുമാനിക്കുന്നത്.

ഈ സ്ത്രീകൾ സമൂതിരിയുടെ ബന്ധുക്കളും വലിയ തറവാടുകളിൽ ജനിച്ചവരും ആയിരുന്നു. ഇവരുടെ പിന്തലമുറക്കാർ മുസ്ലീങ്ങളായി വളർന്നു, ഇവർ “കോയാ”(ഖ്വാജ എന്ന വാക്കിൽ നിന്നും) എന്ന് അറിയപ്പെട്ടു. ഇവരും അന്ന് നിലനിന്ന മരുമക്കത്തായം ആണ് സ്വീകരിച്ചത്. അതായത് ഈ അറബികൾ വിവാഹം കഴിച്ചു എങ്കിലും മൺസൂൺ കാറ്റിന്റെ ഗതിക്കനുസരിച്ച് തിരികെ പോകും. പക്ഷേ ഭാര്യയും കുട്ടികളും ഉള്ളതുകൊണ്ട് വീണ്ടും ഇവിടെ തന്നെ എത്തും. ഇവരുടെ മക്കകൾ കോയമാരെ തുറമുഖത്തിന്റെ ചുമതലകളും ഏൽപ്പിച്ചു. അറബി വ്യാപാരികൾക്ക് അങ്ങനെ മറ്റെങ്ങും കിട്ടാത്ത സ്വീകാര്യത കോഴിക്കോട് കിട്ടി. അങ്ങനെ കോഴിക്കോട് സ്വന്തമായി വീടുള്ള ഒമാൻ കച്ചവടക്കാരും ചൈനക്കാരും ഒക്കെ കൂടി സാമൂതിരി സ്വപ്നം കണ്ട രീതിയിൽ കോഴിക്കോട് ഒരു അന്താരാഷ്ട്ര പട്ടണമായി. അങ്ങനെ കടൽതീരത്ത് നിന്നുള്ള ടാക്സ് പിരിവ് നടത്തി സാമൂതിരി തന്റെ സ്വപ്നം പോലെ സമ്പന്നനായി.

സാമൂതിരിക്ക് കടൽ പിടിക്കണം എങ്കിൽ നായന്മാരെ കൊണ്ട് കൂട്ടിയാൽ കൂടില്ല, അവർ നമ്പൂതിരിമാരെ പേടിച്ച് കടൽ കടക്കില്ല. സാമൂതിരിക്കാനെങ്കിലും അവരെ ധിക്കരിക്കാൻ ധൈര്യം ഇല്ല. സാമൂതിരിയും നായരാണ്! പിന്നെ എന്ത് ചെയ്യും? അറബികൾക്ക് പെണ്ണുങ്ങളെ കല്യാണം കഴിച്ച് കൊടുത്താൽ മാത്രം പോരാ എന്ന് സാമൂതിരിയുടെ “ബുദ്ധിയിൽ” തോന്നി. അങ്ങനെ സാമൂതിരി പുതിയ ഒരു ഉത്തരവിറക്കി മുക്കുവ കുടുംബങ്ങളിൽ നിന്നും മിനിമം ഒരു ആൺകുട്ടിയെ എങ്കിലും മുസ്ലീം ആയി വളർത്തണം എന്ന്. നോക്കണം സാമൂതിരി ഉന്നത സ്ഥാനങ്ങളിലേക്ക് എത്താൻ നായന്മാരെയും മതത്തിനു വെളിയിൽ വിടാൻ മുക്കുവൻമാരെയും ആണ് തിരഞ്ഞെടുത്തത്.
അങ്ങനെ മുക്കുവ കുടിലുകളിൽ പുതിയ തലമുറ ആൺകുട്ടികൾ മുസ്ലീങ്ങളായി വളർന്നു. ഇവർക്ക് അന്നുണ്ടായിരുന്ന കടൽ കടക്കൽ എന്ന നിയമം ബാധകമല്ലല്ലോ! ഇവരെ താമസിയാതെ പരിശീലിപ്പിച്ച് സാമൂതിരി ഒരു നാവിക സൈന്യം ഉണ്ടാക്കി. ഇവർ പേരിന് മുസ്ലങ്ങൾ ആണ് എങ്കിലും തങ്ങളുടെ കുടുംബം പിന്തുടരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒക്കെ ഇവരും പിന്തുടർന്നു. തങ്ങളുടെ തുറകളിൽ താമസിച്ചു, വിവാഹം കഴിച്ചു. അവരുടെ ഭാര്യയും മക്കളും മുസ്ലീങ്ങളായി. ഇവർ “പുസലാൻ” എന്ന പേരിൽ അറിയപ്പെട്ടു. സാമൂതിരി ഇവരെ മതം പഠിപ്പിക്കാൻ പണ്ഡിതരെ കേരളത്തിലേക്ക് കൊണ്ടുവന്നു. ഈ വന്ന പണ്ഡിതർ ശ്ശാഫി ഇസ്ലാം ആണ് പിന്തുടരുന്നത്, ഇതുകൊണ്ടാണ് കേരളത്തിലെ ഇസ്ലാം സ്കൂൾസ് നോർത്ത് ഇന്ത്യയിലെയോ മുഗളന്മാരുടെയോ ഒക്കെ പാതയിൽ നിന്നും മാറി നടന്നത്. ഇവർക്ക് പള്ളികൾ പണിഞ്ഞു കൊടുത്തു, പട്ടാളത്തിൽ ജോലി കൊടുത്തു. ഇവർ ചെറിയ കെട്ടുമരങ്ങളിൽ കടലിൽ പോയി കടൽ നിയന്ത്രിച്ചു. ഇതോടെ കൂടുതൽ മുക്കുവന്മാർ മക്കളെ മുസ്ലീങ്ങളായി വളർത്തി. പക്ഷേ കോയമാരും നായന്മാരും ഒക്കെ ഇവരെ ജാതിയിൽ താണവരായി ആണ് കണ്ടത്.
കോഴിക്കോട് വീണ്ടും വളർന്നു എനിക്ക് മനസ്സിലായിടത്തോളം മതപരമായ പ്രശ്നങ്ങൾ ഇല്ലാതെ കാര്യങ്ങൾ മുന്നോട്ട് പോയി. “മാപ്പിള” സമുദായത്തിന്റെ ജനനം ഇവിടെയാണ്. മൺസൂൺ കാറ്റ് തുടങ്ങുമ്പോൾ ആണ് ഒമാൻ തീരത്ത് നിന്നും അറബികൾ കേരളത്തിൽ എത്തുക ആ കാറ്റ് തിരിഞ്ഞ് പോകുന്ന മൂനു മാസം കഴിഞ്ഞാണ്. അതുവരെ അറബികൾ കേരളത്തിൽ തങ്ങും. അങ്ങനെയാണ് “മുത്ത” അഥവാ താൽക്കാലിക കല്യാണം ആരംഭിക്കുന്നത്. ഈ മുത്ത ശരിക്കും ഒരു ഷിയാ സിസ്റ്റം ആണ്. പക്ഷേ കേരളത്തിലെ അന്നത്തെ അവസ്ഥയിൽ ഇത് നടന്നു. അറബികൾ താൽക്കാലികമായി അന്ന് കേരളത്തിൽ ഉണ്ടായിരുന്ന പുസ്ലാൻ, കോയ സമൂഹങ്ങളിൽ നിന്നും മുത്ത അഥവാ അറബി കല്യാണങ്ങൾ ആരംഭിച്ചു.
കാശുള്ള വലിയ വ്യാപാരികൾ കോയമാരുടെ വീടുകളിൽ നിന്നും അറബി കപ്പൽ പണിക്കാർ പുസ്സാൻ കുടുംബത്തിൽ നിന്നും. കല്യാണം കഴിഞ്ഞ് 3 മാസം കഴിഞ്ഞ് ഇവർ തിരികെ പോകും. ആദ്യം സാമൂതിരി കല്യാണം കഴിപ്പിച്ചവർ കേരളത്തിൽ വീടൊക്കെ വച്ച് താമസിച്ചു എങ്കിൽ ഇവർ അത് ചെയ്തില്ല. അവർ തിരികെ വന്നാൽ വന്നു, അഥവാ വന്നാലും വേറെ കെട്ടും. അങ്ങനെ ഈ കുടുംബങ്ങളിൽ അമ്മമാർ മാത്രമുള്ള പുള്ളകൾ വളർന്നു. അങ്ങനെ “മാ പിള്ള” അഥവാ അമ്മ മാത്രമുള്ള പുള്ള എന്നതിൽ നിന്നാണ് “മാപ്പിള” ഉണ്ടായത്.




https://www.facebook.com/viswam.pv/posts/pfbid02fEEPz4B1RQcw3udiEbSjmvn9iYmtN5FiqomVGBRQ1KLLkL9WyvtZ1N9VZGTSiFbAl

30.9.25

കുണ്ടൻ


കുണ്ടൻ പണി.
--------------------------
എന്തുകൊണ്ടാവും ഉസ്താദ്മാർ പെണ്ണിനെ ഒഴിവാക്കി കുണ്ടന്മാരെ ലൈംഗിക വേഴ്ച്ചക്ക് വിധേയരാക്കുന്നത്? 
മനോ വൈകൃതമാണോ അതോ മറ്റെന്തെങ്കിലും മാനസീക പ്രശ്നം ആയിരിക്കുമോ?

പട്ടാളത്തിന്റെ ട്രെയിനിംഗ് സെന്ററുകളിലും കൃസ്തിയാനികളുടെ സെമിനാരികളിലും ഈ കുണ്ടൻ പണി വ്യാപകമായി നടക്കുന്നുണ്ട്. അതുകൊണ്ട് ഒരു കാര്യം ഉറപ്പാണ്. ഇതൊരു മാനസ്സീക പ്രശ്നം അല്ല....!!

പിന്നെ എന്താവും കാരണം?
കൂടുതൽ പഠനം ഒന്നും വേണ്ടാ...! 

#ആഗ്രചർമ്മം #ചെത്തിയതാണ് #പ്രശ്നം...!!

പെന്നീസിനെ (പുരുഷ ലിംഗത്തിന്റെ മൃദുലമായ അറ്റം ) പൊതിഞ്ഞു സംരക്ഷിക്കുന്നതാണ് അഗ്ര ചർമ്മം. പെന്നീസാണ് പുരുഷന് ലൈംഗിക ഉത്തേജനം നൽകുന്നത്.

അഗ്രചർമ്മം  ചെത്തി കളഞ്ഞതിനാൽ പെന്നീസ് വസ്ത്രങ്ങളിൽ ഉരഞ്ഞുരഞ്ഞ് സവേദന ക്ഷമത ഗണ്യമായി കുറയുന്നു. അതിനാൽ സ്ത്രീകളുമായി ബന്ധപ്പെടുമ്പോൾ ശരിയായ ഉത്തേജനം ലഭിക്കില്ല.

അതായത് പെന്നീസ് യോനിയിൽ പ്രവേശിക്കുമ്പോൾ ഇറുക്കം കുറവായതിനാൽ ഉദ്ദേശിക്കുന്ന സ്പർശന സുഖവും ഉത്തേജനവും ലഭിക്കില്ല. 

#കുണ്ടന്മാരുടെ (പയ്യന്മാരുടെ) ##മലദ്വാരം #നല്ല #ഇറുക്കം #ഉള്ളതിനാൽ #മരവിച്ചിരിക്കുന്ന #പെന്നീസിന് #നല്ല #സ്പർശന #സുഖം #കിട്ടും. 

അതുകൊണ്ടാണ് ഈ നാറികൾ ആൺകുട്ടികളെ ഇങ്ങനെ പീഡിപ്പിച്ച് സുഖിക്കുന്നത്.

NB : കൂടുതൽ അറിവുകൾക്കായി സമീപിക്കുക 
Dr. സത്യാന്വേഷി & Esaballa Banu Kannur  
നന്ദി 
ഒരു സത്യാന്വേഷി